News

എറണാകുളം കത്തീഡ്രല്‍ ബസിലിക്കയില്‍ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ കൃതജ്ഞതാപ്രാര്‍ഥന

കൊച്ചി: സഹനവഴികളില്‍ നിരന്തരമായ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരമാണു ഫാ. ടോം ഉഴുാലിലിന്റെ മോചനമെു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ബന്ദികളില്‍ നി് അദ്ദേഹത്തെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും സഭയുടെ നന്ദിയര്‍പ്പിക്കുതായും മാര്‍ ആലഞ്ചേരി പറഞ്ഞു. ഫാ. ടോം ഉഴുാലിന്റെ വിമോചനത്തില്‍ ലോകജനത സന്തോഷിക്കുു. സഭാവിശ്വാസികള്‍ക്ക് അതീവസന്തോഷമുണ്ട്. ഇതു ദൈവത്തിന്റെ പ്രവര്‍ത്തനമാണ്. കോടിക്കണക്കിനാളുകളുടെ പ്രാര്‍ഥന ദൈവം കൈക്കൊണ്ടു. നിങ്ങള്‍ എില്‍ വിശ്വസിക്കുങ്കെില്‍ നിങ്ങള്‍ ചോദിക്കുതെന്തും നിങ്ങള്‍ക്കു ലഭിക്കുമെ തിരുവചനത്തിന്റെ സാക്ഷാത്കാരം കൂടിയാണിവിടെ നാം അനുഭവിക്കുത്. ദൈവം പ്രവര്‍ത്തിക്കുതു മനുഷ്യനിലൂടെയാണ്. ഫാ. ടോം ഉഴുാലിന്റെ മോചനത്തിനായി പരിശ്രമിച്ച വത്തിക്കാനിലെയും ഭാരത സര്‍ക്കാരിന്റെയും നയതന്ത്രാലയങ്ങളോടു നന്ദിയറിയിക്കുു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അദ്ദേഹം നിയോഗിച്ച ബിഷപ് ഡോ.പോള്‍ ഹിന്ററും ഇക്കാര്യത്തില്‍ അതീവശ്രദ്ധയോടെ പ്രവര്‍ത്തിച്ചി'ുണ്ട്. ഒമാനിലെ സര്‍ക്കാരിന്റെ ഇടപെടലുകളാണ് ഫാ. ടോമിന്റെ വിമോചനത്തിന് നിര്‍ണായകമായി തീര്‍തെ് മനസിലാക്കുു. മനസുമാറി അദ്ദേഹത്തെ വി'ുനല്‍കാന്‍ തയാറായ ബന്ധികളാക്കിയവര്‍ക്കും നന്ദി. തിന്മയില്‍ നിു തിരിഞ്ഞു നന്മ ചെയ്യാന്‍ തയാറാകുമ്പോള്‍ നല്ല പ്രവര്‍ത്തികള്‍ ലോകത്ത് നടക്കുമെതിന്റെ ഉദാഹരണമാണിത്. ഭാരതത്തിലെ കര്‍ദിനാള്‍മാരുടെയും സിബിസിഐയുടെയും നിരന്തരമായ ആവശ്യപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി സുഷമാസ്വരാജും ഗള്‍ഫിലെ സര്‍ക്കാരുകള്‍വഴി ഫാ. ടോമിന്റെ മോചനത്തിനായി ശ്രമങ്ങള്‍ നടത്തിയി'ുണ്ട്. കേരളത്തിലെ സര്‍ക്കാരും എംപി മാരും അതാതു സമയത്തു വേണ്ടതു ചെയ്തു. ദൈവം എല്ലാവരെയും അനുഗ്രഹിക്ക'െയെു പ്രാര്‍ഥിക്കുു. വൈകാതെ ഫാ. ടോം ഇന്ത്യയിലെത്തുതിനായി സഭാംഗങ്ങളും സമൂഹവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഇലെ വൈകുേരം ദിവ്യബലിയെത്തുടര്‍ു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ നടത്തി. ദിവ്യകാരുണ്യ ആരാധനയിലും പ്രാര്‍ഥനകളിലും വൈദികരും സമര്‍പ്പിതരും വിശ്വാസികളും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.